ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരുമുറൈ വന്ത് പാത്തായാ :ഡോ.എം.എസ്. ജയപ്രകാശ്


                
                                                                      ഇന്ത്യന്രാഷ്ട്രീയത്തില്ഗതികിട്ടാ പ്രേതങ്ങളുടെ അവസ്ഥയിലാണല്ലോ ഇടംകൈ കമ്യൂണിസ്റ്റ്പ്രസ്ഥാനം. പാര്ട്ടി ഉണ്ടായിട്ട്‌ 84 വര്ഷങ്ങള്കഴിഞ്ഞപ്പോള്ഇക്കൂട്ടര്ക്ക്ഒരുകാര്യം മനസ്സിലായി, ഇന്ത്യന്പ്രധാനമന്ത്രിയാക്കാന്കൊള്ളാവുന്ന ആരുംതന്നെ പാര്ട്ടിയില്ഇല്ലെന്ന്‌. അതുകൊണ്ടാണല്ലോ യു.പി. സര്ക്കാരിനെ ഇറക്കാന്ശ്രമിച്ച്പരാജയപ്പെട്ട സി.പി.എം യു.പി.മുഖ്യമന്ത്രി മായാവതിയെ കണ്ട്ഇംഗിതമറിയിച്ചത്‌. കാരാട്ടും യച്ചൂരിയുമാണത്രെ മായാവതിയെ കാണാന്പോയത്‌. (ഇന്ത്യന്രാഷ്ട്രീയത്തിലെ താരാട്ടും കച്ചേരിയുമാണിവര്എന്നു പറയുന്നതാവും കൂടുതല്ശരി) തങ്ങളുടെ പ്രധാനമന്ത്രിസ്ഥാനാര്ത്ഥി മായാവതിയാണെന്ന്കാരാട്ട്പ്രഖ്യാപിക്കുകയും ചെയ്തു. ബംഗാളിലും ത്രിപുരയിലും കേരളത്തിലുമുള്ളവര്കാലഹരണപ്പെട്ട സ്ഥിതിക്ക്യു.പിയില്‍ 'വര്ഗ്ഗസമരം' പയറ്റുന്നതാണ്നല്ലതെന്ന്തോന്നിയിരിക്കാം. വിനാശകാലേ വിപരീത ബുദ്ധി!
മായാവതിയാകട്ടെ "പാടില്ലാ പാടില്ലാ നമ്മേ നമ്മള്പാടേ മറന്നൊന്നും ചെയ്തുകൂടാ" എന്ന സമീപനമാണ്പുലര്ത്തിയതെന്നു തോന്നുന്നു. അപ്പോഴേക്കും, സമയമായില്ലാ പോലും, സമയമായില്ലാ പോലും, ക്ഷമയെന്റെ ഹൃദയത്തില്പൊഴിഞ്ഞു തോഴാ എന്നായി യച്ചൂരി. ആരെയെങ്കിലും പ്രധാനമന്ത്രിയാക്കാന്നടക്കുന്നതിനേക്കാള്നല്ലത്പ്രധാനമന്ത്രിയാകാന്യോഗ്യതയുള്ളവരുള്ള പാര്ട്ടികളില്ചേരുന്നതല്ലേ നല്ലത്എന്ന്പിണറായിയുടെ കുഞ്ഞാടുകള്ചിന്തിച്ചാല്അവരെ കുറ്റപ്പെടുത്താനാവില്ല. സിംഗൂര്മുതല്ഷൊര്ണൂര്വരെയുള്ള സംഭവ വികാസങ്ങള്അതിന്വഴിയൊരുക്കിയിട്ടുമുണ്ട്
‌.
മായാവതിയെ കാത്തിരുന്ന്ക്ഷമ നശിച്ചതു കൊണ്ടാണെന്ന്തോന്നുന്നു കാരാട്ട്നേരേ ചെന്നയിലേയ്ക്ക്വണ്ടികയറി
.

"
അണ്ണന്റെ ഇടയക്കനി' ജയലളിതയെ കണ്ടു. ജയലളിതയെ കണ്ട കാരാട്ടിന്റെ അനുഭവങ്ങള്ഇപ്പടി
:
ജയ - അപ്പാ, നീയാര്
‌?
കാരാട്ട്‌ - നാന്താന്കാരാട്ട്‌, വൃന്ദാവിന്ഹസ്ബന്റ്

ജയ - എന്ന വിഷയം
?
കാരാട്ട്‌ - അമ്മാ... തായേ... കാപ്പാത്തുങ്കോ... എല്ലാമേ പോയാച്ച്
‌.
ജയ - എന്നാ തുലഞ്ച്പോയാച്ച്
‌?
കാരാട്ട്‌ - ബംഗാള്‍, സിംഗൂര്‍, ഷൊര്ണൂര്എല്ലാമേ പോയാച്ച്‌. (ഇടയ്ക്ക്കരച്ചില്വന്ന കാരാട്ടിനെ ആശ്വസിപ്പിക്കാന്‍ 'അഴുകാതെ, അഴുകാതെ' എന്ന്ജയ പറയുന്നുണ്ട്‌.) കണ്ണൂര്മട്ടും താന്ബാക്കിയിറുക്കമ്മാ, തായേ, കാപ്പാത്തുങ്കോ
!
ജയ - ഒരു മുറൈ വന്ത്പാത്തായാ, എന്മനം നീ അറിന്തായാ? (നേരത്തേ ഒരു തവണയെങ്കിലും വന്ന്എന്നെ കാണാമായിരുന്നില്ലേ
.)
യച്ചൂരി അടുത്തുണ്ടായിരുന്നെങ്കില്ഇതിന്സപ്പോര്ട്ടായി തോം... തോം... തോം... എന്നടിച്ചു വിടുമായിരുന്നു.

മടങ്ങുന്നതിന്മുമ്പ്ജയ കാരാട്ടിനോട്ഒരു ചോദ്യം കൂടി ചോദിച്ചു. കേരളാവില്അന്ത നായ്ശല്യം എപ്പടി
?
കാരാട്ട്‌ - അന്ത നായയൈ മൂന്നാര്പൂന പിടിച്ചാച്ച്
‌!
ജയ - ശിവ, ശിവ, നായയൈ പൂന പിടിക്കും കാലമാ
?
പോങ്കോ, പോങ്കോ വന്തകാര്യം "പാര്ക്കലാം"

അഭിപ്രായങ്ങള്‍

  1. എന്താ ഹരി ഇങ്ങനെ തമാശ രൂപത്തില്‍ എഴുതുന്നത്? കുറച്ച് സീരിയസ്സായി രാഷ്ട്രീയം എഴുതുക. ആകെ മൊത്തം ഒരു മൂല്യച്യുതി എല്ലാ രംഗത്തും വ്യാപിക്കുന്നു. നമ്മുടെ സമൂഹത്തെ ജനാ‍ധിപത്യവല്‍ക്കരിക്കേണ്ടതുണ്ട്. എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അതിന് കെ.എസ്.യു. യുവാക്കളാണ് മുന്‍‌കൈ എടുക്കേണ്ടത്.

    പിന്നെ എന്തൊക്കെയൊ ബ്ലോഗില്‍ പറന്നു കളിക്കുന്ന പോലെ. വേണ്ടാത്ത ഗജറ്റുകള്‍ നീക്കം ചെയ്യൂ. വേര്‍ഡ് വെരിഫിക്കേഷനും ഒരു ശല്യം തന്നെ..

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. കെ പി എസ്സ് പറഞ്ഞതു പോലെ ചുമ്മാ തമാശയൊക്കെ എഴുതി സമയം കളയാതെ “കോമണ്“(കാണ്‍ഗ്രസ്സ്)“വെല്‍ത്ത്“ ഗയിമൊക്കെ അടിപൊളിയാക്കി നടത്തുന്ന നമ്മുടെ കോണ്‍ഗ്രസ്സ് പാരമ്പര്യമൊക്കെ പഠിച്ച് ജനാധിപത്യവല്‍ക്ര്യത കുടുംബവാഴ്ച നടപ്പാക്കാന്‍ യുവാക്കള്‍(?) ശ്രമിക്കുകയല്ലേ വേണ്ടത്...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ

കൊമ്പുള്ള പോലീസും സി.പി.എമ്മിന്റെ ഭൂസമരവും

​   cpim.jpg ​2013 ജനുവരി രണ്ടിലെ ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന തലവാചകം ഇപ്രകാരമായിരുന്നു: ഭൂ സമരത്തിന്‌ ഉജ്വല തുടക്കം. തൃശൂരിലെ വടക്കാഞ്ചേരി വക്കേക്കളം എസ്‌റ്റേറ്റിലെ സി.പി.എം സമരം ഉദ്‌ഘാടനം ചെയ്യുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ ഫോട്ടോയോടൊപ്പം ചേര്‍ത്തിരിക്കുന്ന വാര്‍ത്ത തുടങ്ങുന്നത്‌ ഇങ്ങനെ: മണ്ണിന്‌ വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച്‌ ഭൂസംരക്ഷണ സമരത്തിന്‌ ഉജ്വല തുടക്കം. മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കം തീര്‍ത്ത അന്തരീക്ഷത്തില്‍ രക്‌തഹാരവും ചുവന്ന റിബണുകളും അണിഞ്ഞ്‌ ചെങ്കൊടികളുമായി സമരഭടന്‍മാര്‍ മുഷ്‌ടിചുരുട്ടി ചുവടുവച്ചപ്പോള്‍ പുതുവര്‍ഷപ്പുലരി പ്രകമ്പനം കൊണ്ടു. മണ്ണിനും മണ്ണിനെ സംരക്ഷിക്കാനുമായി ജയിലറകളിലേക്ക്‌ പോകുമെന്ന പ്രഖ്യാപനത്തിനു മുന്നില്‍ ആദ്യദിനം തന്നെ സര്‍ക്കാര്‍ മുട്ടുമടക്കി. തുടര്‍ന്ന്‌ വാര്‍ത്ത ഇങ്ങനെ പറഞ്ഞു: പാവപ്പെട്ടവന്‌ അവകാശപ്പെട്ട ഭൂമി െകെവശപ്പെടുത്താന്‍ കുത്തകകളെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്‌ സമരം. ഈ വാര്‍ത്തക്കുനേരെ വലതുചേര്‍ന്നുള്ള ഫോട്ടോ, എറണാകുളം